Amazon Daily Quiz 17th March 2020
Which of these is a platform from Google’s Jigsaw technology incubator used to spot fake and doctored images? Assembler
Which of these company’s newest venture is princess-inspired bridal wear? Disney
Which of these teams recently beat Karnataka in the semis to reach their first Ranji trophy final since the 2006/07 season? Bengal
Advertisements
Which is the first commercial space tourism company to go public? Virgin Galactic
The mortal remains of Guruvayur Padmanabhan was recently consigned to flames in Ernakulam district on March 1st. What animal is it? Elephant
Advertisements
COVID-19 | Awareness Videos
Amazon Daily Quiz Answers 16th March 2020
Realme and Xiaomi’s smartphones will now use GPS technology NavIC offered by which organisation? ISRO
Which of the following is currently the largest cricket stadium in the world and recently hosted US President Donald Trump? Sardar Patel Stadium
Which pioneering businessman born on March 3rd, floated the Central India Spinning, Weaving, and Manufacturing Company in Nagpur? Jamsetji Tata
Advertisements
Which director of several Bollywood blockbusters is also the director of the Amazon Prime series ‘The Forgotten Army’? Kabir Khan
Who among these extended his unbeaten start to the season by claiming victory at the Dubai Open recently? Novak Djokovic
Advertisements
കൈകൾ വൈറസ് മുക്തമാക്കാൻ ‘ബ്രേക്ക് ദ ചെയിൻ’ ക്യാമ്പയിൻ
സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറക്കാൻ ‘ബ്രേക്ക് ദ ചെയിൻ’ ക്യാമ്പയിന് തുടക്കമായി. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഫലപ്രദമായി കൈ കഴുകിയാൽ കോവിഡ് 19 വൈറസിന്റെ വ്യാപനം ഫലപ്രദമായി പ്രതിരോധിക്കാം. ഓഫീസുകൾ, ഫ്‌ളാറ്റുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നിടത്ത് ‘ബ്രേക്ക് ദ ചെയിൻ’ കിയോസ്‌കുകൾ സ്ഥാപിച്ച് പ്രവേശിക്കുന്നവർ കൈകൾ വൈറസ് മുക്തിയാക്കി കയറണമെന്ന് ഉറപ്പാക്കണം. ബസ് സ്റ്റോപ്പുകൾ, മാർക്കറ്റ് എന്നീ പൊതു ഇടങ്ങളിൽ ക്യാമ്പയിന്റെ ഭാഗമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കാനും അതിന്റെ ഉപയോഗം ഉറപ്പ് വരുത്താനായി തദ്ദേശസ്ഥാപനങ്ങൾ നേതൃത്വം നൽകാം. രണ്ടാഴ്ച നീളുന്ന ബഹുജന ക്യാമ്പയിനായി മാറ്റാൻ യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവരുൾപ്പെടെയുള്ളവർ നേതൃത്വവും സഹകരണവും നൽകണം.
Kerala fights COVID-19 !! Volunteer Registration started
The state of Kerala has taken effective steps against the COVID- 19 pandemic. The efforts to break the transmission chain of the virus is possible with support of the community . The Department of Health and Family welfare calls out for participation of the health practitioners to join hands with the state in the fight against COVID-19 . You may enroll using the link provided below for offering voluntary service at the Isolation facilities in hospitals/ homes, patient management in wards, screening at airports, seaports, railway stations and bus stations. Interested health practitioners may fill up the details in this form and submit. The Department of health and family welfare, kerala shall contact you soon .
For Registration visit https://forms.gle/3FtcS7ovp1YGG9539
Amazon Quiz Time Answers-15th March 2020
Suella Braverman, an Indian-origin minister was recently sworn in as the Attorney General of which country? UK
Which is the first Arab country to build a nuclear power plant? UAE
According to the Hurun Global Rich List 2020, which Indian is the second youngest self made billionaire in the world? Ritesh Agarwal
Advertisements
Which tech CEO has released a new EDM single called ‘Don’t Doubt ur Vibe’? Elon Musk
Which of these characters would NOT feature in the upcoming Rohit Shetty movie Sooryavanshi? Chulbul Pandey
COVID-19: ഹാൻഡ് സാനിറ്റയിസർ ക്ഷാമത്തിന് പരിഹാരം
വ്യവസായ വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യുട്ടിക്കല്‍സ് (കെഎസ്ഡിപി) ഹാന്റ് സാനിറ്റൈസര്‍ ഉല്‍പാദിപ്പിക്കുന്നു. ശനിയാഴ്ചക്കുള്ളിൽ 2000 ബോട്ടിലും 10 ദിവസത്തിനകം 1 ലക്ഷം ബോട്ടിലും നിര്‍മ്മിച്ച് വിപണിയിലെത്തിക്കും. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഫോര്‍മുല പ്രകാരമാണ് സാനിറ്റൈസര്‍ തയ്യാറാക്കുന്നത്. പൊതുവിപണിയിൽ 100 മില്ലി സാനിറ്റൈസറിനു 150 മുതൽ 200 രൂപ വരെ വിലയുള്ളപ്പോൾ 1/2 ലിറ്റർ സാനിറ്റൈസറിനു കെഎസ്ഡിപി ഈടാക്കുന്നത് 125 രൂപയാണ്.
മാസ്കിന് അമിത വിലയോ വിളിക്കൂ 1800 425 4835
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖാവരണം , കൈയുറകൾ , സാനിറ്റൈസർ എന്നിവയ്ക്ക് അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് ലീഗൽ മെട്രോളജി വകുപ്പ് അറിയിച്ചു.
ഇതേപ്പറ്റിയുള്ള പരാതികൾ 1800 425 4835 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം. സുതാര്യം എന്ന മൊബൈൽ ആപ്പിലൂടെയും www.imd.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും പരാതികൾ അറിയിക്കാവുന്നതാണ്.
Amazon Quiz Time Answers-14th March 2020
- The recently discovered Craspedotropis gretathunbergae is a species of what animal? Snail
- Which child actor who acted in Mr India is now a successful choreographer and the director of movies such as Baaghi 2 and Baaghi 3? Ahmed Khan
- As per the recent ‘Hurun Global Rich List 2020’, which country has the highest number of billionaires? China
- Which five-time Grand Slam champion recently announced her retirement from tennis at the age of 32? Maria Sharapova
- ‘Jungle Cry’ is about 12 underprivileged children from Odisha who went on to win the U14 World Cup in which sport? Rugby
ജയിലുകളിൽ മാസ്ക് നിർമ്മിക്കാൻ തീരുമാനം.
കോവിഡ്-19ൻ്റെ പശ്ചാത്തലത്തിൽ മാസ്കുകൾക്ക് ക്ഷാമവും വിലവവർദ്ധനയും നേരിടുന്ന സാഹചര്യമുള്ളതിനാൽ ജയിലുകളിലെ തയ്യൽ യൂണിറ്റുകളിൽ മാസ്കുകൾ നിർമ്മിക്കാൻ തീരുമാനിച്ചു. കണ്ണൂർ, വിയ്യൂർ, തിരുവനന്തപുരം സെൻട്രൽ പ്രിസണുകളിൽ അടിയന്തിര നിർമ്മാണം ആരംഭിക്കും. മറ്റു ജില്ലകളിലെ ജയിലുകളിലേയും സമാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതായിരിക്കും. കേരളം ഒറ്റക്കെട്ടായാണ് കോവിഡ്-19 പകർച്ചവ്യാധിയെ നേരിടുന്നത്. ആ ഉദ്യമത്തിൽ ജയിൽ അന്തേവാസികളും തങ്ങളാൽ കഴിയും വിധം ഇതുവഴി പങ്കു ചേരുകയാണ്.
How to choose a Fancy mobile number in BSNL
BSNL customers can choose their own numbers from http://cymn.bsnl.co.in/ portal.
While opening this portal we can see 4 zones. Select your state from the Zone list
Step 1 : Open the website and select the State from the zone shown in the website
Step 2 : A lock is appear on the screen and unlock it by dragging it.
Step 3 : We can select the GSM numbers from the portal
Step 4 : Choose the numbers from the list, Fancy numbers are available with fixed price.
Step 5 : Customers can choose any one GSM number and while booking that number a 7 digit is received for conformation of booking and it is valid for 92 hours.
Step 6 : Customers need to enter the seven digit number for conformation of booking.
Now the customer is free to approach the Customer service center or Franchisee and show the mobile number and PIN for getting new connection. Necessary documents are need to complete the formalities of booking.
Advertisements
Combined Higher Secondary Level (10+2) Examination, 2019 (Tier-I) admission ticket is ready for download online
Combined Higher Secondary Level (10+2) Examination, 2019 (Tier-I) admission certificate is ready for download online. Candidates from Kerala and Karnataka region can download Admission Ticket from https://ssckkr.kar.nic.in/ website.
For downloading Admit Card Registration Number and Date of birth is mandatory. Admission Certificate can be downloaded from six days prior to the examination date.If you do not know your Registration number you can get the Registration number by submitting Name, Father’s name and Date of birth.
Candidates will not be allowed to enter the exam venue after entry closing time. Candidates should carry 2 latest passport size photographs and an original valid photo identity card having the same date of birth as printed on the admit card. If the Photo ID card does not have the Date of Birth then the candidate must carry an additional certificate also in original as proof of their Date of Birth, failing which they will not be admitted for the exam. In case of any mismatch in the date of birth, candidate will not be admitted for the exam.
Advertisements
കോവിഡ് – 19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ GoK Direct ആപ് പുറത്തിറക്കി സർക്കാർ
കോവിഡ് – 19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സർക്കാർ മൊബൈൽ ആപ് പുറത്തിറക്കി. GoK Direct എന്ന പേരിലുള്ള അപ്ലിക്കേഷൻ മുഖ്യമന്ത്രിയാണ് പുറത്തിറക്കിയത്.
കോവിഡ് – 19 നെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് മൊബൈൽ ആപ്. നിരീക്ഷണത്തിൽ കഴിയുന്നവർ, യാത്ര ചെയ്യുന്നവർ, വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ, പൊതുജനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ ഉള്ളവർക്ക് GoK Direct ലൂടെ വിവരങ്ങൾ ലഭ്യമാകും.ഇൻ്റർനെറ്റ് ഇല്ലാത്ത ഫോണുകളിലും ടെക്സ്റ്റ് മെസേജ് സംവിധാനത്തിലൂടെ വിവരങ്ങൾ ലഭ്യമാക്കും.
GoK Direct ലഭ്യമാകുന്ന ലിങ്ക് http://qkopy.xyz/prdkerala
Advertisements
ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിൽ അവസരം : 80 ഒഴിവുകൾ
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് കമ്പനിയിൽ താഴെപറയുന്ന തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

പ്രായപരിധി : 01/01/2020 ന് 18 (പതിനെട്ട്) വയസ് തികഞ്ഞിരിക്കേണ്ടതും
36 (മുപ്പത്തിയാറ്) വയസ് തികയാന്‍ പാടില്ലാത്തതുമാണ്. പട്ടികജാതി/പട്ടിക
വര്‍ഗ്ഗക്കാര്‍, മറ്റു പിന്നോക്ക സമുദായക്കാര്‍/വിമുക്തഭടന്മാര്‍/വികലാംഗര്‍ എന്നിവ
ര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവുകള്‍ ലഭ്യമാണ്.
ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ട കോപ്പികള്‍ :
Advertisements
1. വയസ് തെളിയിക്കുന്നതിനായി എസ്.എസ്.എല്‍.സി. (തത്തുല്യമായ)
സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി .
2. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ഷീറ്റും.
3. SC/ST വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ സംവരണ ആനുകൂല്യം
ലഭിക്കുന്നതിനുവേണ്ടി Community Certificate / Non Cremy Layer Certificate ന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി സമര്‍പ്പിക്കേണ്ട താണ്.
Advertisements
4. Id proof or Aadhar Copy
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 10/04/2020.
For detailed Notification click here For Online Application click here
Advertisements
amazon.in Daily Quiz Time Question and answer 11 March 2020
Amazon daily quiz Questions and answer. Answer 5 questions and chance to win a LG W30 Pro smartphone.
Questions and answers
- Taika Waititi recently made history as the first person from which ethnicity to win an Oscar, as he won for Best Adapted Screenplay? Maori
- The very popular play Piya Behrupiya directed by Atul Kumar is an adaptation of which Shakespeare work? Twelfth Night
- Mom and Dad have four daughters, and each daughter has one brother. How many people are there in the family? Seven
- Who recently launched an upgraded geo-imaging web portal called Bhuvan Panchayat 3.0? ISRO
- The upcoming film ‘The New Mutants’ is part of which movie franchise? X Men
കോവിഡ് 19: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2020 മാർച്ച് 31 വരെ ക്ലാസില്ല
പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ വിപുലവും ശക്തവുമായ ഇടപെടൽ തുടരാൻ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2020 മാർച്ച് 31 വരെ ക്ലാസുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നിയന്ത്രണം സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാലയങ്ങൾക്കും അൺഎയ്ഡഡ് വിദ്യാലയങ്ങൾക്കും ബാധകമാണ്.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയും എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷയും നടക്കും. ആ പരീക്ഷകൾ എഴുതാൻ വരുന്നവരിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവരെ പ്രത്യേക മുറിയിൽ പരീക്ഷ എഴുതിക്കും. എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികളിൽ രോഗബാധിതരുണ്ടെങ്കിൽ അവർക്കായി സേ പരീക്ഷ നടത്തും. ട്യൂഷൻ ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ, അവധിക്കാല ക്ലാസുകൾ തുടങ്ങിയവയെല്ലാം ഒഴിവാക്കണം.
മദ്രസകൾ, അങ്കണവാടികൾ, ട്യൂട്ടോറിയലുകൾ എന്നിവയും മാർച്ച് 31 വരെ അടച്ചിടണം. അങ്കണവാടികളിൽ പോകുന്ന കുട്ടികൾക്കുള്ള ഭക്ഷണം അവരവരുടെ വീടുകളിൽ എത്തിക്കും. പരീക്ഷ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരുതരം പഠനപ്രവർത്തനവും മാർച്ച് 31 വരെ ഉണ്ടാകരുത് എന്നാണ് തീരുമാനം.
എല്ലാതരം ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും അതുപോലുള്ള മറ്റ് പരിപാടികളും ഒഴിവാക്കുകയും അവ ചടങ്ങുകൾ മാത്രമായി നടത്തുകയും ചെയ്യണം. ജനങ്ങളെ കൂട്ടത്തോടെ പങ്കെടുപ്പിക്കുന്ന പരിപാടികൾ ഒഴിവാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകാൻ തീരുമാനിച്ചു. ശബരിമലയിൽ പൂജകൾ നടക്കുമെങ്കിലും ഈഘട്ടത്തിൽ ദർശനത്തിന് പോകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
വിവാഹങ്ങൾ വളരെ ലളിതമായ രീതിയിൽ നടത്താൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിനിമാശാലകളും മാർച്ച് 31 വരെ അടച്ചിടണം. നാടകം പോലെ ആളുകൾ അധികമായി ഒത്തുചേരുന്ന കലാസംസ്‌കാരിക പരിപാടികളും മാറ്റിവെക്കണം. നിരീക്ഷണത്തിലുള്ള കുടുംബങ്ങളിൽ അർഹരായവർക്ക് ഭക്ഷണമെത്തിക്കാൻ സംവിധാനമുണ്ടാക്കും. ഇതിന് ജില്ലാകളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സർക്കാരുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികളും മാറ്റിവെക്കും. മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളും ഇതിൽപെടും.
സർക്കാരുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും രോഗബാധ നിയന്ത്രിക്കാനുള്ള മുൻകരുതലുകൾ ഏർപ്പെടുത്തും. എല്ലായിടത്തും സാനിറ്റൈസർ ലഭ്യമാക്കും.
ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ചൈന, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർ സ്വയം സന്നദ്ധരായി മുൻകരുതലുകൾ എടുക്കണം. അത്തരക്കാർ വീടുകളിലോ ഹോട്ടലുകളിലോ മറ്റ് ആളുകളുമായി സമ്പർക്കമില്ലാതെ കഴിയേണ്ടതും ആരോഗ്യവകുപ്പിനെ അക്കാര്യം അറിയിക്കുകയും വേണം.
Advertisements
രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്നവർക്കാണ് വൈറസ് ബാധ ഉണ്ടാകുന്നത് എന്നതുകൊണ്ട് രോഗലക്ഷണമുള്ളവരും രോഗം ബാധിക്കാൻ സാധ്യതയുള്ള ആളുകളുമായോ പ്രദേശങ്ങളുമായോ സമ്പർക്കം പുലർത്തിയവരും ജാഗ്രതയോടെ പെരുമാറണം. നേരിയ അനാസ്ഥ പോലും നാടിനെയാകെ പ്രതിസന്ധിയിൽപെടുത്തും എന്നതാണ് മുന്നിലുള്ള അനുഭവം.
സർക്കാർ ആശുപത്രികൾ മാത്രമല്ല, സ്വകാര്യ ആശുപത്രികളുടെ സഹായവും തേടും. കൂടുതൽ രോഗികൾ വരുന്നതനുസരിച്ച് ആശുപത്രികളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. വിമാനത്താവളത്തിലും പുറത്തുനിന്ന് ആളുകൾ എത്തുന്ന മറ്റ് യാത്രാമാർഗങ്ങളിലും നിരീക്ഷണം ശക്തിപ്പെടുത്തും. എയർപോർട്ടുകളിലേക്ക് ഇതിനാവശ്യമായി കൂടുതൽ ജീവനക്കാരെ നൽകും. തദ്ദേശ സ്ഥാപനങ്ങളുടേയും വാർഡ് മെമ്പർമാരുടേയും ആശാ വർക്കർമാരുടേയും സഹായത്തോടെ കോവിഡ് 19 രോഗബാധിത പ്രദേശങ്ങളിൽ നിന്നും വന്നിട്ടുള്ളവരുണ്ടോയെന്ന് കണ്ടെത്താൻ നിരീക്ഷണസംവിധാനം ശക്തിപ്പെടുത്തും. ഇതിന് നഗര പ്രദേശത്ത് റസിഡൻസ് അസോസിസിയേഷന്റെ സഹായം ലഭ്യമാക്കും. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനു പുറമെ സാമ്പിളുകൾ പരിശോധിക്കാൻ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.
ടെസ്റ്റിങ് ലാബുകളുടെ എണ്ണം വർദ്ധിപ്പിക്കാനും കുവൈറ്റും സൗദി അറേബ്യയും പ്രവേശനത്തിനായി കൊറോണ സർട്ടിഫിക്കറ്റ് നിഷ്‌കർഷിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
സർക്കാരിന്റെയും ഔദ്യോഗിക സംവിധാനങ്ങളുടെയും നിർദേശങ്ങളല്ലാതെ വാർത്ത പരക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചാൽ ശക്തമായ നടപടിയെടുക്കും.
വിദേശങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഇന്നത്തെ സാഹചര്യത്തിൽ പ്രയാസം നേരിടുന്നുണ്ട്. അത്തരം പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇന്നത്തെ സാഹചര്യത്തിൽ ഇൻറർനെറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇൻറർനെറ്റ് ശൃംഖല ശക്തിപ്പെടുത്താനും മുടക്കമില്ലാതെ ഇൻറർനെറ്റ് കിട്ടാനും ആവശ്യമായ നടപടി സ്വീകരിക്കും.
സംസ്ഥാനത്ത് ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 15 ആയി. അതിൽ മൂന്നുപേരുടെ രോഗം പൂർണമായി മാറി. ഇപ്പോൾ ചികിത്സയിലുള്ള 12 പേരിൽ നാലുപേർ ഇറ്റലിയിൽനിന്ന് വന്നവരാണ്. എട്ടുപേർ അവരുമായി സമ്പർക്കം പുലർത്തിയവരും.
ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് 1,116 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 967 പേർ വീടുകളിലാണുള്ളത്. 149 പേർ ആശുപത്രികളിലുമുണ്ട്. സംശയിക്കുന്ന 807 സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. അതിൽ 717ന്റെയും ഫലം നെഗറ്റീവാണ്. ബാക്കിയുള്ളതിന്റെ ഫലം വരാനുണ്ട്.
സംസ്ഥാനത്താകെ സർക്കാർ സംവിധാനങ്ങൾ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. എന്നാൽ, കോവിഡ് 19 വ്യാപനം നിയന്ത്രിക്കാൻ സാധാരണ തോതിലുള്ള ജാഗ്രതയും ഇടപെടലും പോര. സ്ഥിതി നിയന്ത്രിച്ചുനിർത്താൻ സർക്കാരും ജനങ്ങളും എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ച് രംഗത്തിറങ്ങേണ്ടതുണ്ട്. ബഹുജന സംഘടനകൾ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു
Advertisements
Courtesy: https://prd.kerala.gov.in/ml/node/74153
Bsnl Kerala Tarriff Card March 2020
Bsnl Kerala Circle published Tarriff Card for the month of March 2020. As per new tarriff card a new plan “Mithram Plus” is announced for ₹109. As per new plan customers get 3 months validity with unlimited calls + 5GB for 20 days.

Important information from District Collector Pathanamthitta
- ആരെല്ലാം മാസ്ക് ഉപയോഗിക്കണം ? രോഗികളോ രോഗലക്ഷണങ്ങളോ ഉള്ളവർ രോഗികളുമായി അടുത്ത് സമ്പർക്കമുള്ളവർ (പ്രധാനമായും ആരോഗ്യ പ്രവർത്തകർ )
- രോഗം ഇല്ലാത്തവർ മാസ്ക് ഉപയോഗിക്കണോ? രോഗമില്ലാത്തവർ മാസക് ഉപയോഗിക്കുന്നതിനു അധിക പ്രാധാന്യം ഇല്ല. മാത്രമല്ല മാസ്ക് തെറ്റായ രീതിയിൽ ധരിക്കുക, കൈകൾ കഴുകാതെ ഇടയ്ക്കിടെ മുഖത്തുള്ള മാസ്കിൽ സ്പർശിക്കുക , ഉപയോഗിച്ച മാസ്ക് വീണ്ടും ഉപയോഗിക്കുക, അത് അലക്ഷ്യമായി വലിച്ചെറിയുക എന്നിവ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. മാസ്ക് ധരിച്ചതു കൊണ്ട് സുരക്ഷിതരാണെന്നു കരുതിക്കൊണ്ട് മറ്റു വ്യക്തി സുരക്ഷാ മുൻകരുതലുകൾ അവഗണിക്കപ്പെടാം. എല്ലാവരും മാസ്ക്കുകൾ വാങ്ങിക്കൂട്ടിയാൽ അത് ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും ആവശ്യത്തിനു മാസ്ക്കുകൾ ലഭിക്കുന്നതിനു തടസ്സം സുഷ്ടിച്ചേക്കാം. N95 മാസ്ക്കുകൾ പ്രധാനമായും ആരോഗ്യ പ്രവർത്തകർക്കും രോഗിയെ പരിചരിക്കുന്നവർക്കും വേണ്ടിയുള്ളതാണ്. മറ്റുള്ളവർ 3 ലെയർ സർജിക്കൽ മാസ്കാണ് ധരിക്കേണ്ടത്. അത് 4-6 മണിക്കൂർ കഴിയുമ്പോഴോ നനയുകയോ മറ്റോ ചെയ്താൽ മാറ്റുകയും വേണം.
- മാസ്ക് എങ്ങനെ ധരിക്കണം ?
- സോപ്പും വെള്ളവും അല്ലെങ്കിൽ ആൽക്കഹോൾ ബേസ്ഡ് സാനിറ്റെസർ ഉപയോഗിച്ച് കൈകൾ നിർദ്ദിഷ്ട രീതിയിൽ 20 സെക്കന്റ് എങ്കിലും കഴുകുക.
- നീല/പച്ച നിറമുള്ള ഭാഗം പുറമെയും വെള്ള നിറമുള്ള ഭാഗം ഉൾവശത്തായും വരും രീതിയിലാണ് മാസ്ക് ധരിക്കേണ്ടത്. മാസ്കിന്റെ മുകൾ ഭാഗം മൂക്കിന് മുകളിൽ ആയി മൂക്കും വായും മൂടുന്ന രീതിയിൽ വച്ചു കെട്ടുക. പുറമെയുള്ള ഭാഗം മറ്റുള്ളവർ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തെറിക്കുന്ന സ്രവങ്ങളും മറ്റും അകത്തേക്ക് കടക്കുന്നത് തടയുകയാണ് ചെയ്യുന്നത്.എങ്കിലും സൂക്ഷ്‌മ രോഗാണുക്കൾ ഉള്ളിൽ എത്തുന്നത് അത്രയ്ക്ക് തടയണമെന്നില്ല. ഉൾഭാഗം നമ്മൾ തുമ്മുമ്പോൾ, സംസാരിക്കുമ്പോൾ ഒക്കെ തെറിക്കുന്ന കണങ്ങൾ പുറത്തു പോകാതെ നോക്കും.
- മുഖവും മാസ്കും തമ്മിൽ വിടവുകളൊന്നുമില്ലെന്ന് ഉറപ്പാക്കുക.
- മാസ്കിന്റെ മുൻഭാഗത്ത് സ്പർശിക്കരുത്. അഥവാ സ്പർശിച്ചാൽ കൈകൾ വീണ്ടും 20 സെക്കന്റ് കഴുകുക.
- മാസ്ക് അഴിച്ചെടുക്കുമ്പോൾ മാസ്കിൻ്റെ മുൻഭാഗത്ത് സ്പർശിക്കരുത്. പിന്നിൽ നിന്ന് അതിന്റെ വള്ളിയിൽ പിടിച്ച് അഴിച്ചെടുക്കുക.എന്നിട്ടു അടപ്പുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക.
- കൈകൾ വീണ്ടും വൃത്തിയാക്കുക. ഒറ്റത്തവണ ഉപയോഗിക്കുന്ന മാസ്കുകൾ വീണ്ടുമുപയോഗിക്കരുത്.ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി വലിച്ചെറിയിരുത്. അതുകൊണ്ടു തന്നെ മറ്റു വ്യക്തി ശുചിത്വ സുരക്ഷാ മാർഗങ്ങൾക്ക് പരമാവധി പ്രാധാന്യം കൊടുക്കണം.
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായയും മൂക്കും മൂടുക. അല്ലെങ്കിൽ മടക്കിയ കൈമുട്ടിനുള്ളിലേക്കു തുമ്മുക. ഒരിക്കലും കൈപ്പത്തി കൊണ്ട് പൊത്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യരുത്.പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്.
- കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകണം. 20 സെക്കന്റോളം കഴുകണം. എഴുപതു ശതമാനം ആൽക്കഹോൾ ഉള്ള ഹാന്റ് സാനിറ്റെസർ ഉപയോഗിച്ചും കൈകൾ കഴുകാം.
- ആലിംഗനം അല്ലെങ്കില്‍ ഹാന്‍ഡ്‌ഷേക്ക് പോലുള്ള സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക. പൊതു സ്ഥലങ്ങളിൽ ചുമരുകളിലോ കൈവരികളിലോ തൊടുന്നത് പരമാവധി ഒഴിവാക്കുക. 4. നിങ്ങളുടെ മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ ഇടയ്ക്കിടെ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
- സോപ്പും വെള്ളവും അല്ലെങ്കിൽ ആൽക്കഹോൾ ബേസ്ഡ് സാനിറ്റെസർ ഉപയോഗിച്ച് കൈകൾ നിർദ്ദിഷ്ട രീതിയിൽ 20 സെക്കന്റ് എങ്കിലും കഴുകുക.
- നീല/പച്ച നിറമുള്ള ഭാഗം പുറമെയും വെള്ള നിറമുള്ള ഭാഗം ഉൾവശത്തായും വരും രീതിയിലാണ് മാസ്ക് ധരിക്കേണ്ടത്. മാസ്കിന്റെ മുകൾ ഭാഗം മൂക്കിന് മുകളിൽ ആയി മൂക്കും വായും മൂടുന്ന രീതിയിൽ വച്ചു കെട്ടുക. പുറമെയുള്ള ഭാഗം മറ്റുള്ളവർ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തെറിക്കുന്ന സ്രവങ്ങളും മറ്റും അകത്തേക്ക് കടക്കുന്നത് തടയുകയാണ് ചെയ്യുന്നത്.എങ്കിലും സൂക്ഷ്‌മ രോഗാണുക്കൾ ഉള്ളിൽ എത്തുന്നത് അത്രയ്ക്ക് തടയണമെന്നില്ല. ഉൾഭാഗം നമ്മൾ തുമ്മുമ്പോൾ, സംസാരിക്കുമ്പോൾ ഒക്കെ തെറിക്കുന്ന കണങ്ങൾ പുറത്തു പോകാതെ നോക്കും.
- മുഖവും മാസ്കും തമ്മിൽ വിടവുകളൊന്നുമില്ലെന്ന് ഉറപ്പാക്കുക.
- മാസ്കിന്റെ മുൻഭാഗത്ത് സ്പർശിക്കരുത്. അഥവാ സ്പർശിച്ചാൽ കൈകൾ വീണ്ടും 20 സെക്കന്റ് കഴുകുക.
- മാസ്ക് അഴിച്ചെടുക്കുമ്പോൾ മാസ്കിൻ്റെ മുൻഭാഗത്ത് സ്പർശിക്കരുത്. പിന്നിൽ നിന്ന് അതിന്റെ വള്ളിയിൽ പിടിച്ച് അഴിച്ചെടുക്കുക.എന്നിട്ടു അടപ്പുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക.
- കൈകൾ വീണ്ടും വൃത്തിയാക്കുക. ഒറ്റത്തവണ ഉപയോഗിക്കുന്ന മാസ്കുകൾ വീണ്ടുമുപയോഗിക്കരുത്.ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി വലിച്ചെറിയിരുത്. അതുകൊണ്ടു തന്നെ മറ്റു വ്യക്തി ശുചിത്വ സുരക്ഷാ മാർഗങ്ങൾക്ക് പരമാവധി പ്രാധാന്യം കൊടുക്കണം.
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായയും മൂക്കും മൂടുക. അല്ലെങ്കിൽ മടക്കിയ കൈമുട്ടിനുള്ളിലേക്കു തുമ്മുക. ഒരിക്കലും കൈപ്പത്തി കൊണ്ട് പൊത്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യരുത്.പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്.
- കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകണം. 20 സെക്കന്റോളം കഴുകണം. എഴുപതു ശതമാനം ആൽക്കഹോൾ ഉള്ള ഹാന്റ് സാനിറ്റെസർ ഉപയോഗിച്ചും കൈകൾ കഴുകാം.
- ആലിംഗനം അല്ലെങ്കില്‍ ഹാന്‍ഡ്‌ഷേക്ക് പോലുള്ള സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക. പൊതു സ്ഥലങ്ങളിൽ ചുമരുകളിലോ കൈവരികളിലോ തൊടുന്നത് പരമാവധി ഒഴിവാക്കുക.
- നിങ്ങളുടെ മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ ഇടയ്ക്കിടെ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
Note: പത്തനംത്തിട്ട ഡിസ്ട്രിക്ട് കളക്ടറുടെ പേജിൽ വന്ന വിവരം
കോവിഡ് -19: രോഗലക്ഷണങ്ങൾ മറച്ചുവയ്ക്കുന്നവർക്കെതിരെ നടപടി
Message from Kollam Collector : കോവിഡ് 19 (കൊറോണ) ബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്നവർ ഉടന്‍ തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം വിവരം മറച്ചു വയ്ക്കുന്നത് കുറ്റകരമായി കണക്കാക്കും. രോഗ ബാധ സംശയം ഉള്ളവരുടെ അയല്‍പക്കക്കാരും വിവരം അറിയിക്കാന്‍ ശ്രദ്ധിക്കണം.
വിദേശത്ത് നിന്നും എത്തിയവരിൽ നിന്നും തദ്ദേശവാസികളായ രണ്ടു പേർക്ക് രോഗം പകർന്ന സാഹചര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ട സഹചര്യമുണ്ട്.
യഥാസമയം രോഗ വിവരം അറിയിച്ചിരുന്നുവെങ്കിൽ രോഗം ബാധിച്ച ആളുകളുമായി ബന്ധപ്പെട്ടവർക്കു അസുഖം ബാധിക്കുന്നതു ഒഴിവാക്കാമായിരുന്നു.
Advertisements
സമൂഹമാകെ രോഗബാധ സംബന്ധിച്ചു ജാഗ്രത പുലർത്തേണ്ടതുണ്ട്. വിദേശത്തു നിന്ന് വന്നവര്‍ നിര്‍ബന്ധമായും 28 ദിവസം വീട്ടിൽ നിരീക്ഷണത്തില്‍ കഴിയണം.
ശക്തമായ നിരീക്ഷണമാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി ഇടപെട്ടവരുടെ വിവരശേഖരണം പുരോഗമിക്കുന്നു.
പനി, ചുമ എന്നീ ലക്ഷണങ്ങൾ കണ്ടാലുടൻ കൺട്രോൾ റൂമുമായി ബന്ധപ്പെടണം. നിർദ്ദേശങ്ങൾ അനുസരിക്കാത്തവരെ പൊതുജനാരോഗ്യ നിയമമനുസരിച്ച് നിയമ നടപടിക്ക് വിധേയമാക്കി ആവശ്യം എങ്കിൽ അറസ്റ്റ് ഉൾപ്പടെ നടത്തി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കും.
Advertisements
രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ ഇറങ്ങി നടക്കുകയോ യാത്രക്ക് പൊതുവാഹനങ്ങൾ ഉപയോഗിക്കുകയോ ചെയ്യരുത്. ഉത്സവത്തിനോ ഇതര ആഘോഷങ്ങളിലോ പൊതുപരിപാടികളിലോ പങ്കെടുക്കരുത്. ഹോം സ്റ്റേകളിലും ഹോട്ടലുകളിലും താമസിക്കുന്ന വിദേശികളും പൊതുചടങ്ങുകളിൽ പങ്കെടുക്കരുത്.
16 ആരോഗ്യ ബ്ലോക്ക് മേഖലകളിലായി ഹെല്‍ത്ത് ടീം സജ്ജമാക്കിയിട്ടുണ്ട്. കൊട്ടാരക്കര താലൂക്കാശുപത്രി, കൊല്ലം ജില്ലാ കൺട്രോൾ റൂം, ഐസൊലേഷൻ സൗകര്യമുള്ള പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി എന്നിവടങ്ങളിൽ 3 ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ അടക്കമുള്ള ടീമുകള്‍ അതത് സ്ഥലങ്ങളില്‍ പനിയോ ജലദോഷമോ ഉള്ളവരേയും രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരേയും കണ്ടെത്തണം.
കൊല്ലം റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റുകൾ,
ഉത്സവാഘോഷങ്ങൾ നടത്തുന്നയിടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ആരോഗ്യ സന്ദേശങ്ങൾ പതിച്ച തൊപ്പികൾ, വിശറികൾ എന്നിവ നൽകും. പ്രാഥമികാരോഗ്യ സ്ഥാപനങ്ങൾ വഴി ലഘു നോട്ടീസുകൾ വിതരണം ചെയ്യും. കലാപരിപാടികളും LED വാൾ ഡിസ്പ്ലേ ഉപയോഗിച്ച് വാഹന പ്രചരണ ബോധ വല്ക്കരണവും നടത്തും. വിവാഹ ചടങ്ങുകൾ, രോഗീ സന്ദർശനങ്ങൾ, പൊതു ആരാധനകൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നതിൽ സ്വമേധയാ നിയന്ത്രണം പാലിക്കുന്നത് അഭികാമ്യമാണെന്നും അറിയിക്കുന്നു.
Advertisements
കൊല്ലം കളക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തനസജ്ജമായ എമർജൻസി ഓപ്പറേഷൻസ് സെൻ്റെറിൽ കൊറോണ വൈറസ് ബാധയെക്കുറിച്ചുളള സംശയ ദൂരീകരണത്തിനും വിവരങ്ങൾ കൈമാറുന്നതിനുമായി ഏർപ്പെടുത്തിയിരിക്കുന്ന ഫോൺ നമ്പറുകൾ
8589015556,
0474-2797609,
1077 എന്നിവയാണ്
ഇവ കൂടാതെ 73067 50040 എന്ന ഒരു നമ്പർ ഫോൺ സന്ദേശങ്ങൾ പൂർണ്ണമായും ഒഴിവാക്കി വാട്സ് ആപ്പ് സന്ദേശങ്ങൾ മാത്രം സ്വീകരിക്കാനായി സജ്ജീകരിച്ചിട്ടുമുണ്ട്.
ഇവക്ക് പുറമേയുള്ളതാണ്
ആരോഗ്യ വകുപ്പിന്റെ സംസ്ഥാനതല Toll Free നമ്പരായ1056.




















